Indian Time 
Home | Tell A Friend! | Feedback | Blog | About us

Malayalam

  • Webdunia
  • കലാപം: കശ്മീരില്‍ നാലു മരണം
    ശ്രീനഗര്‍‌: കശ്മീരിലെ റോസ് താഴ്വരയിലുണ്ടായ കലാപത്തില്‍‌ നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍‌ ഗുരുതരമായി പരിക്കേറ്റ 23 കാരനായ നസീര്‍ അഹമ്മദ്, 14 കാരനായ ആദില്‍‌ ഷേക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരെ ആശുപതിയില്‍‌ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
  • നവംബര്‍ ഒമ്പതിന് ഒബാമ പാര്‍ലമെന്റില്‍
    ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നവംബര്‍ ഒമ്പതിന് ഇന്ത്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കും. ഇന്ത്യ സന്ദര്‍ശിക്കുന്ന ഒബാമ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നവംബര്‍ രണ്ടാമത്തെ ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇതിനായി നേരത്തെയാക്കുമെന്നാണ് കരുതുന്നത്.
  • ആര്‍ജെഡിയ്ക്ക്‌ ദേശീയപാര്‍ട്ടി അംഗീകാരം നഷ്ടമായി
    ന്യൂഡല്‍ഹി: ലാലു പ്രസാദ്‌ യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി(ആര്‍ജെഡി)യ്ക്ക്‌ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമായി. വൈക്കോ നേതൃത്വം നല്‍കുന്ന എംഡിഎംകെയ്ക്ക്‌ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമായി.
  • രാഹുല്‍ മഹാജന്‍ പീഡിപ്പിച്ചെന്ന് ഭാര്യ
    മുംബൈ: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്റെ രണ്ടാം വിവാഹവും തകര്‍ച്ചയുടെ വക്കില്‍. രാഹുലിന്റെ ഗാര്‍ഹിക പീഡനം സഹിക്കാനാവാതെ ഭാര്യ ഡിം‌പി ഗാംഗുലി വീടുവിട്ടിറങ്ങി. ഇനിയൊരിക്കലും രാഹുലിനടുത്തേക്കില്ല എന്നാണ് ഡിം‌പിയുടെ നിലപാട്.
  • സൊഹ്‌റാബുദ്ദീന്‍: വിചാരണ മാറ്റണമെന്ന് സിബിഐ
    അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ ഗുജറാത്തിനു വെളിയിലേക്ക് മാറ്റണമെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
  • Malayala Manorama
  • ഇറാനില്‍ ഭൂചലനം: 110 പേര്‍ക്കു പരുക്ക്
    ടെഹ്റാന്‍: ഇറാന്‍റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍  5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍  110 പേര്‍ക്കു പരുക്കേറ്റു. ്ള. പ്രദേശത്തെ 80% വീടുകള്‍ക്കു കേടു പാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അതേസമയം, അവശിഷ്ടങ്ങള്‍ക്കിടെ ഏതാനും പേര്‍ കുടുങ്ങിക്കിടക്കുന്നതായി
  • ഗാസയിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം, 9 പേര്‍ക്കു പരുക്ക്
    ഗാസ സിറ്റി: ഗാസാ മുനന്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം. മെഡിറ്ററേനിയന്‍ തീരത്തെ ഇസ്രയേല്‍ നഗരമായ അഷ്‌കെലോണിലേക്കു ഗാസയില്‍ നിന്നുണ്ടായ  റോക്കറ്റ് ആക്രമണത്തിനു പ്രത്യാക്രമണമായാണ് ഇസ്രയേല്‍ ഗാസ മുനന്പില്‍ മൂന്നിടങ്ങളിലേക്കു വ്യോമാക്രമണം നടത്തിയത്. ഒന്‍പതു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹമാസ് പ്രവര്‍ത്തകരുടെ പരിശീലന
  • ചൈനയില്‍ ഖനി ദുരന്തം: 15 മരണം
    ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ചെ്ച 2.40നാണു സ്‌ഫോടനം ഉണ്ടായത്.ഏറ്റവും അധികം ഖനി ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണു ചൈന.
  • അഫ്ഗാനില്‍ ഈ മാസം കൊല്ലപ്പെട്ടത് 63 യുഎസ് സൈനികര്‍
    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിനിടെ ഈ മാസം കൊല്ലപ്പെട്ടത് 63 യുഎസ് സൈനികര്‍. ഒന്‍പതു വര്‍ഷം നീണ്ട യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്രയും അധികം യുഎസ് സൈനികര്‍ ഒരു മാസം കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറു യുഎസ് സൈനികരാണ് അഫ്ഗാന്‍റെ തെക്കന്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടത്.
  • ട്രോളിങ് നിരോധനം അര്‍ധരാത്രിയോടെ അവസാനിക്കും
    തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും.കഴിഞ്ഞ മാസം പതിനഞ്ചിന് അര്‍ധരാത്രി തുടങ്ങിയ നിരോധനം അവസാനിക്കുന്പോള്‍ തീരമേഖല വലിയ പ്രതീക്ഷയിലാണ്.കേരളത്തിലെ മൂവായിരത്തോളം വരുന്ന ട്രോളിങ് ബോട്ടുകള്‍ അവസാനവട്ട തയ്‌യാറെടുപ്പിലാണ്. ഇന്നു അര്‍ധരാത്രി പന്ത്രണ്ടു മണിക്കു തന്നെ
  • mathrubhumi
  • അനില്‍ അംബാനി തീം പാര്‍ക്ക് നിര്‍മിക്കുന്നു
    മുംബൈ: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ബിഗ് എന്റര്‍ടെയിന്‍മെന്റ്, യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമായി ചേര്‍ന്ന് ഇന്ത്യയില്‍ തീം പാര്‍ക്കും റിസോര്‍ട്ടും നിര്‍മിക്കാനൊരുങ്ങുന്നു. സിനിമയുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ അടങ്ങിയ തീം പാര്‍ക്കാണ് കമ്പനി വിഭാവനം ചെയ്യുന്നത്. അമേരിക്ക, സിങ്കപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളിലേതിന് സമാനമായ തീം പാര്‍ക്ക് ഏതാണ്ട് 6,900 കോടി രൂപ (150 കോടി ഡോളര്‍) ചെലവിലായിരിക്കും നിര്‍മിക്കുക. മുംബൈയില്‍ 400 ഏക്കറിലായിരിക്കും പാര്‍ക്ക് വികസിപ്പിക്കുക. ലോകത്തെ തന്നെ ഇത്തരത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കായിരിക്കും ഇത്. ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരുമായി റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. യൂണിവേഴ്‌സലിന്റെ പ്രമുഖ ബ്രാന്‍ഡുകളായ സ്‌പൈഡര്‍മാന്‍, ജൗസ്, ഇ.ടി എന്നിവയൊക്കെ പാര്‍ക്കില്‍ ഉപയോഗിക്കും. ഇത് ഉപയോഗിക്കുന്നതിന് യൂണിവേഴ്‌സലിന് റോയല്‍റ്റി ഫീസ് നല്‍കും. ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതി വര്‍ധിച്ചു....
  • ലാവലിന്‍: ക്ലോസ് ട്രെന്‍ഡലിന് വീണ്ടും വാറന്റ് അയയ്ക്കും
    കൊച്ചി: ലാവലിന്‍ കേസില്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിന് വീണ്ടും ജാമ്യമില്ലാ വാറന്റ് അയ്ക്കാന്‍ സി.ബി.ഐ കോടതി നിര്‍ദേശിച്ചു. ഇത്തവണ ഹൈക്കോടതി രജിസ്ട്രാര്‍ മുഖേനയാണ് വാറന്റ് അയയ്ക്കുക. ആദ്യം അയച്ച സമന്‍സ് ട്രെന്‍ഡല്‍ കൈപ്പറ്റാത്തതിനാല്‍ വാറന്റ് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. കേസില്‍ ദിലീപ് രാഹുലന്റെ മൊഴി സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐയുടെ ചോദ്യാവലിയ്ക്ക് ദിലീപ് നല്‍കിയ മറുപടിയാണ് ഹാജരാക്കിയത്. ലാവലിന്‍ ബിസസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. കേസ് ഇനി കോടതി നവംബര്‍ പത്തിന് പരിഗണിക്കും.
  • തീവ്രവാദികളെ ഒറ്റപ്പെടുത്തും: മുസ്‌ലിം സംഘടനകള്‍
    മലപ്പുറം: എല്ലാതരം തീവ്രവാദത്തെയും ഒറ്റപ്പെടുത്താന്‍ കോട്ടയ്ക്കലില്‍ നടന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആഹ്വാനം ചെയ്തു. വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ചെയ്ത പ്രവൃത്തികള്‍ കാരണം മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന സാഹചര്യമുണ്ടായെന്ന് യോഗത്തിന് ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് നിര്‍ഭാഗ്യകരമാണ്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് 'മൈക്രോസ്‌കോപ്പിക് മൈനോരിറ്റി' മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സമുദായത്തിനാകെ മാനക്കേടുണ്ടാക്കി. ആര്‍ക്കും കുതിര കയറാനുള്ള സാഹചര്യമുണ്ടാക്കി. ഏത് നേരത്തും എവിടെയും പോലീസ് റെയ്ഡ് നടക്കാനും ആര്‍ക്കും എന്ത് പ്രസ്താവനകളിറക്കാനും ചിലരുടെ നടപടികള്‍ കാരണമായി-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നത്തെ യോഗത്തിലേയ്ക്ക് പോപ്പുലര്‍ ഫ്രണ്ട്, ജമാത്തെ ഇസ്‌ലാമി നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഭാവിയില്‍ എല്ലാ തരത്തിലും ഈ രണ്ട് സംഘടനകളെയും ഒറ്രപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. തീവ്രവാദ ആശയയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ....
  • സ്വര്‍ണം പവന് 80 രൂപ വര്‍ദ്ധിച്ചു
    കോഴിക്കോട്: സ്വര്‍ണം വില പവന് 80 രൂപ വര്‍ദ്ധിച്ച് 13, 480 രൂപയായി. ഗ്രാമിന് 1685 രൂപയാണ് വില.
  • സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ്‌
    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിന്റെ നിയുക്തമന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്-യുവജനക്ഷേമ വകുപ്പ് നല്‍കും. ഇപ്പോഴത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറിന് പൊതുമരാമത്ത് വകുപ്പ് നല്‍കാനും ധാരണയായിട്ടുണ്ട്. പാര്‍ലമെന്ററി, തുറമുഖകാര്യം, നിയമം എന്നീ മൂന്ന് വകുപ്പുകള്‍ നേരത്തെത്തന്നെ വിജയകുമാറിനുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് വകുപ്പ് ലഭിച്ചതില്‍ സംതൃപ്തനാണെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ്സി (ജെ)ലെ പി.ജെ.ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഇപ്പോള്‍ വഹിക്കുന്നത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പ് ഏതെന്ന് തീരുമാനമായിരുന്നില്ല. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സെക്രട്ടേറിയറ്റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. മുമ്പ് കേരള കോണ്‍ഗ്രസ് (ജെ) വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ പി.സി.തോമസ് വിഭാഗത്തിന് നല്‍കണമെന്ന ആലോചന ഉണ്ടായി. എന്നാല്‍,....
  • thatsmalayalam
  • ഒളിച്ചോടിയ വീട്ടമ്മയെ കാമകനും കൈവിട്ടു
    കൊല്ലം: മരിച്ചെന്ന് കരുതുകയും പിന്നീട് പൊലീസ് കാമുകനൊപ്പം പിടികൂടുകയും ചെയ്ത യുവതിയെ കാമകുന്‍ ഉപേക്ഷിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കൊല്ലം ഇരവിപുരം സ്വദേശി ഷൈനിയെന്ന വീട്ടമ്മയെയാണ് കാമുകന്‍ ഉപേക്ഷിച്ചത്. കാമുകിയെ വേണ്ടെന്ന് കാമുകന്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.ഇതിനെത്തുടര്‍ന്ന് തന്നെ പീഡിപ്പിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവതി നല്‍കിയ പരാതിപ്രകാരം കാമുകനെ റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവും കാമുകനും ഉപേക്ഷിച്ചതോടെ
  • കൊച്ചി മെട്രോ: കേന്ദ്രമന്ത്രിസഭ പരിഗണിക്കും
    ദില്ലി: കൊച്ചി മെട്രോ പദ്ധതി വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക്. കേന്ദ്രവും കേരളവും 50 ശതമാനം വീതം പണം മുടക്കി പദ്ധതി നടപ്പാക്കന്നതാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും പരിഗണിയ്ക്കുന്നത്. നേരത്തേ ആസൂത്രണ കമ്മീഷന്‍ ഉപാധികളോടെ ഈ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 17ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
  • ലാവലിന്‍ കേസ്: വീണ്ടും പരിഗണനയ്ക്ക്
    കൊച്ചി: പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് ശനിയാഴ്ച വീണ്ടും കോടതിയുടെ പരിഗണനക്ക്. സിബിഐ പ്രത്യേക കോടതി മുമ്പാകെയാണ് കേസ് പരിഗണനക്ക് എത്തുന്നത്. കോടതി നിര്‍ദേശപ്രകാരം മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരെ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന സിബിഐ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കും. കാര്‍ത്തികേയന് പുറമെ മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ലാവലിന്‍ കമ്പനിയുടെ
  • ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ നിലച്ചു
    സാന്‍ഫ്രാന്‍സിസ്‌കോ: ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനും അനുബന്ധ സേവനങ്ങളും വെള്ളിയാഴ്ച പ്രവര്‍ത്തനരഹിതമായി. ഗ്രേറ്റ് ഫയര്‍വാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചു ചൈനീസ് അധികൃതര്‍ ഗൂഗിളിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതാണോ എന്നുവ്യക്തമല്ലെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. സെന്‍സര്‍ഷിപ്പ് സംബന്ധിച്ചു ചൈനീസ് അധികൃതരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു.
  • അടുത്ത രണ്ടുമാസം രാജ്യത്ത് കനത്തമഴ
    ദില്ലി: രാജ്യത്ത് അടുത്ത രണ്ടുമാസം കനത്ത മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എന്നാല്‍, പശ്ചിമബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലകളില്‍ മഴ കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ മണ്‍സൂണ്‍ കാലത്ത് കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചതിലുമധികം മഴയാണ് ഇതുവരെ ലഭിച്ചത്.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍
  • google news
  • കേരള ഭരണം നിയന്ത്രിക്കുന്നത്‌ മാഫിയയോ?-ഹൈക്കോടതി - വീക്ഷണം
    മംഗളംകേരള ഭരണം നിയന്ത്രിക്കുന്നത്‌ മാഫിയയോ?-ഹൈക്കോടതിവീക്ഷണംകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ പിടിയിലാണെന്ന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും പണക്കാര്‍ക്കും മാത്രമാണ്‌ ഇവിടെ രക്ഷയുള്ളൂ എന്ന ...'സംസ്‌ഥാനം ഭരിക്കുന്നതു സര്‍ക്കാരോ മാഫിയകളോ? ഹൈക്കോടതിമംഗളംസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനംവെബ്‌ദുനിയരാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും വേണ്ടിയുള്ള ഭരണം: ഹൈക്കോടതികേരള കൌമുദിദാറ്റ്സ് മലയാളം -മലയാള മനോരമ -മാതൃഭൂമിഎല്ലാ 20 വാര്‍ത്താ ലേഖനങ്ങളും »
  • എയര്‍ ഇന്ത്യ വിമാനം രാത്രി പത്ത് മണ - അന്വേഷണം
    മലയാള മനോരമഎയര്‍ ഇന്ത്യ വിമാനം രാത്രി പത്ത് മണഅന്വേഷണംതിരുവനന്തപുരം: ഇന്നലെ രാത്രി 8.50ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം-ബഹ്‌റിന്‍-ദോഹ എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ഇന്ന് രാത്രി പത്ത് മണിയ്ക്ക് മാത്രമെ പുറപ്പെടുകയുള്ളൂ. ...തിരുവനന്തപുരം-ദോഹ എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാര്‍ ...മംഗളംയാത്രക്കാര്ക്ക് ദുരിതം വിതച്ച് വീണ്ടും എയര്മലയാള മനോരമയാത്രക്കാര്‍ പ്രതിഷേധത്തില്‍മെട്രോ വാര്‍ത്തകേരള ഓണ്‍ ലൈവ് -Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്)എല്ലാ 13 വാര്‍ത്താ ലേഖനങ്ങളും »
  • കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ പരിഗണിക്കും - ദാറ്റ്സ് മലയാളം
    കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ പരിഗണിക്കുംദാറ്റ്സ് മലയാളംദില്ലി: കൊച്ചി മെട്രോ പദ്ധതി വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക്. കേന്ദ്രവും കേരളവും 50 ശതമാനം വീതം പണം മുടക്കി പദ്ധതി നടപ്പാക്കന്നതാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും ...'കൊച്ചിന്‍ മെട്രോ: കേന്ദ്രം തടസ്സം നില്‍ക്കുന്നുവെന്ന ...വീക്ഷണംകൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ വീണ്ടും പരിഗണിക്കുംമാതൃഭൂമികൊച്ചി മെട്രോ പദ്ധതി വീണ്ടും കേന്ദ്ര മന്ത്രിസഭ പരിഗണിക്കുംമലയാള മനോരമഎല്ലാ 4 വാര്‍ത്താ ലേഖനങ്ങളും »
  • ഒളിച്ചോടിയ വീട്ടമ്മയെ കാമുകനും കൈവിട്ടു - ദാറ്റ്സ് മലയാളം
    Thejas Daily (പത്രക്കുറിപ്പ്) (ബ്ലോഗ്)ഒളിച്ചോടിയ വീട്ടമ്മയെ കാമുകനും കൈവിട്ടുദാറ്റ്സ് മലയാളംകൊല്ലം: മരിച്ചെന്ന് കരുതുകയും പിന്നീട് പൊലീസ് കാമുകനൊപ്പം പിടികൂടുകയും ചെയ്ത യുവതിയെ കാമകുന്‍ ഉപേക്ഷിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കൊല്ലം ...മരിച്ച വീട്ടമ്മയെ കാമുകനൊപ്പം കണ്ടെത്തിഅന്വേഷണംവീട്ടുകാര്‍ സംസ്‌കരിച്ച 'പരേത'യായ വീട്ടമ്മ കാമുകനൊപ്പം പിടിയില്‍മംഗളംകേസ് വീണ്ടും വഴിത്തിരിവില്‍: 'പരേത'യെ കാമുകനും കയ്യൊഴിഞ്ഞുകേരള കൌമുദിവെബ്‌ദുനിയ -മലയാള മനോരമ -Thejas Dailyഎല്ലാ 15 വാര്‍ത്താ ലേഖനങ്ങളും »
  • ദേശീയപാത: സഹായിക്കാത്തവര്‍ക്കു വോട്ടില്ലെന്ന്‌ വ്യാപാരി ... - മംഗളം
    കേരള ഓണ്‍ ലൈവ്ദേശീയപാത: സഹായിക്കാത്തവര്‍ക്കു വോട്ടില്ലെന്ന്‌ വ്യാപാരി ...മംഗളംതിരുവനന്തപുരം: ദേശീയപാത വികസനത്തിനെതിരേ സംസ്‌ഥാനത്തു വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്കു വരുന്ന ...കടകളടച്ച്‌ വ്യാപാരിവ്യവസായി മാര്‍ച്ച്‌വെബ്‌ദുനിയഒരുവിഭാഗം വ്യാപാരികള്‍ കടകളടച്ച് സമരം ചെയ്യുന്നുമാതൃഭൂമിപരിഗണിക്കാത്തവര്‍ക്കുവ്യാപാരികള്‍ വോട്ട് ചെയ്യില്ല: നസിറുദ്ദീന്‍മലയാള മനോരമമെട്രോ വാര്‍ത്ത -കേരള കൌമുദി -കേരള ഓണ്‍ ലൈവ്എല്ലാ 28 വാര്‍ത്താ ലേഖനങ്ങളും »
  • veekshanam
  • ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ ദേശാഭിമാനി
    തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റിലേക്ക്‌ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം. ഇന്നലെ ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ നാലാം പേജിലാണ്‌
  • ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും വീട്ടുകരം വര്‍ധിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല: ഉമ്മന്‍
    തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എത്രസമ്മര്‍ദ്ദം ചെലുത്തിയാലും വീട്ടുകരം വര്‍ദ്ധിപ്പിച്ച തീരുമാനം യു ഡി എഫ്‌ ഭരണം നടത്തുന്ന തൃത്താല പഞ്ചായത്തുകളില്‍ നടപ്പാക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ്‌ നല്‍കി. ബസ്‌ ചാര്‍ജ്‌,
  • തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിശ്ചലമാക്കി: ചെന്നിത്തല
    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാക്കിയ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. തൃത്താല പഞ്ചായത്തുകളുടെ കടക്കല്‍ കത്തിവെയ്ക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം
  • സംസ്ഥാനത്ത്‌ ക്രമസമാധാനനില തകര്‍ന്നു: മുസ്ലിം ലീഗ്‌
    കോഴിക്കോട്‌: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിലും ഗുണ്ടായിസത്തിലും കോഴിക്കോട്ട്‌ ചേര്‍ന്ന മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത നിര്‍വഹിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍
  • ലാവ്ലിന്‍ കേസില്‍ പിണറായി ഹാജരായില്ല
    കൊച്ചി: എസ്‌.എന്‍.സി ലാവ്ലിന്‍ കേസില്‍ അഞ്ച്‌ പ്രതികള്‍ക്ക്‌ എറണാകുളം സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ്‌ മുന്‍ ഫിനാന്‍സ്‌ അഡ്വൈസര്‍ കെ.ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ക്ക്‌
Entertainment Go to Top of the Page
  • thatsmalayalam
  • 4 ഫ്രണ്ട്സില്‍ കമല്‍ഹാസന്‍
    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസന്‍ വീണ്ടും മലയാളത്തില്‍. ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഫ്രണ്ട്‌സില്‍ അതിഥി താരമായാണ് കമല്‍ അഭിനയിക്കുന്നത്. കഥയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. കഥ ഇഷ്ടമായതു കൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ സമ്മതിച്ചതെന്ന് സജി
  • ഷൂട്ടിങിനിടെ റഹ്മാന് പരിക്കേറ്റു
    നടന്‍ റഹ്മാന് ഷൂട്ടിങിനിടെ പരിക്കേറ്റു. തായ്‌ലാന്റിലെ ബാങ്കോക്കില്‍ വെച്ചാണ് റഹ്മാന് പരിക്കേറ്റത്. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുപപ്പന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങിനിടെയാണ് അപകടമുണ്ടായത്. സ്ഫോടനരംഗം ചിത്രീകരിയ്ക്കുന്പോള്‍ റഹ്മാന്‍ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ഷൂട്ടിങ് യൂണിറ്റംഗങ്ങള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
  • യുക്തി കീശയിലിട്ട് കാണാം സകുടുംബം ശ്യാമള
    പ്രേക്ഷകരെ വല്ലാതെ ആശിപ്പിച്ചുകൊണ്ടാണ് രാധാകൃഷ്ണന്‍ മംഗലത്തിന്റെ സകുടുംബം ശ്യാമള എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍പ്പോയ പ്രേക്ഷകര്‍ക്ക് പക്ഷേ കോമണ്‍ സെന്‍സ് കീശയിലിട്ട് രണ്ട് മണിക്കൂര്‍ സഹിച്ചിരിക്കേണ്ടിവന്നു എന്നതാണ് സത്യം. സീരിയല്‍ സംവിധായകനായ രാധാകൃഷ്ണന്‍ മംഗലത്തിന്റെ ഒരു സാഹസം മാത്രമായി ഈ ശ്യാമള ഒതുങ്ങിപ്പോയി. ഉര്‍വ്വശിയില്‍ നിന്നും മികച്ച ഒരു കഥാപാത്രത്തെ
  • മുന്നില്‍ സൂപ്പറുകള്‍; അന്‍വര്‍ പിന്‍വലിഞ്ഞു
    സൂപ്പര്‍താര സിനിമകള്‍ മലവെള്ളപ്പാച്ചില്‍ പോലെ വരുന്പോള്‍ അതിലകപ്പെട്ട് മുങ്ങാതിരിയ്ക്കാനുള്ള ബുദ്ധി പൃഥ്വിരാജ് ചിത്രമായ അന്‍വര്‍ അണിയറക്കാര്‍ കാണിച്ചിരിയ്ക്കുന്നു. റംസാന്‍ റിലീസ് തീരുമാനിച്ച ചിത്രം ഒക്ടോബര്‍ 15ലേക്കാണ് നീട്ടിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്നീ സിനിമകളുമായുള്ള മത്സരം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് അന്‍വര്‍ പിന്‍വലിഞ്ഞിരിയ്ക്കുന്നത്. കോമഡി രാജാക്കാന്മാരായ റാഫി മെക്കാര്‍ട്ടിന്‍മാരുടെ ജയറാം ചിത്രമായ മേക്കപ്പ്മാനും
  • മാല്‍ഫങ്ഷനില്‍ നിന്നും സോനം രക്ഷപ്പെട്ടു
    വാഡ്‌റോബ് മാല്‍ഫങ്ഷന്‍ എന്ന വാക്കിനെ ഫാഷന്‍ മോഡലുകള്‍ക്ക് ഭയമാണ്, വെളിച്ചത്തിന്റെയും താളത്തിന്റെയും മാസ്മരികതയില്‍ റാംപില്‍ നടക്കുന്നതിനിടെ വസ്ത്രം അഴിഞ്ഞു വീണാലുണ്ടാകുന്ന അനുഭവത്തെ പേടിക്കാതിരിക്കുന്നതെങ്ങനെ. ഫാഷന്‍ റാംപില്‍ ഈ ദുര്‍വിധിയ്ക്ക് ഇരയായവരില്‍ പലര്‍ക്കും പിന്നീട് ഫീല്‍ഡില്‍ നിന്നും പുറത്തായ അനുഭവമാണുള്ളത്. ഇതാ അനില്‍ കപൂറിന്റെ മകളും ബോളിവുഡിലെ യുവനായികയുമായ സോനം കപൂറിനും പറ്റി അബദ്ധം.വാഡ്‌റോബ് മാല്‍ഫങ്ഷന്‍ എന്ന് തീര്‍ത്തുപറയാന്‍
  • webdunia
  • ജനപ്രീതിയില്‍ സാള്‍ട്ടിനെ തകര്‍ത്ത് ഖട്ടാ മീട്ടാ!
    ഇന്ത്യയിലും വിദേശത്തും ‘ഖട്ടാ മീട്ടാ’ എന്ന പ്രിയദര്‍ശന്‍ ചിത്രം അത്രവലിയ തരംഗമൊന്നും സൃഷ്ടിച്ചില്ല. തിരക്കഥയിലെ അപാകതകളും മലയാള സിനിമയുടെ കഥാപശ്ചാത്തലം വടക്കേ ഇന്ത്യയിലേക്ക് പറിച്ചുനട്ടപ്പോഴുണ്ടായ പ്രശ്നങ്ങളും സിനിമയെ സാരമായി ബാധിച്ചു. ഒരു പ്രിയന്‍ - അക്ഷയ് സിനിമയ്ക്ക് സാധാരണ ലഭിക്കുന്ന സ്വീകരണം ഖട്ടാ മീട്ടായ്ക്ക് ലഭിച്ചില്ല. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ സിനിമകള്‍ ഡൌണ്‍ലോഡു ചെയ്യുന്ന ദി പൈറേറ്റ് ബേ...
  • ഒരു വിവാഹാലോചന
    ജോപ്പന്‍: ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു ശകുന്തളേ ശകുന്തള: പക്ഷേ എനിക്ക് നിങ്ങളെക്കാള്‍ ഒരു വയസ് കൂടുതലുണ്ട്. ജോപ്പന്‍: അതു സാരമില്ല കല്യാണം അടുത്ത വര്‍ഷം നടത്തിയാല്‍ മതി
  • ജോപ്പന്‍ വിദേശിയാണോ?
    വിദേശ പര്യടനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു, “ എടീ, എന്നെ കണ്ടാല്‍ ഒരു വിദേശിയാണെന്ന് തോന്നുമോ?” ശകുന്തള: ഇല്ല, എന്താ ചേട്ടാ അങ്ങനെ ചോദിച്ചത്? ജോപ്പന്‍: ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു മദാമ്മ എന്നെ കണ്ട് ഞാന്‍ ഒരു വിദേശിയാണോ എന്ന് ചോദിച്ചു
  • പൂവ് എറിഞ്ഞ ഭാര്യ
    ജോപ്പന്‍: എന്നെ ഇന്നലെ ഭാര്യ റോസാ പൂവ് കൊണ്ട് എറിഞ്ഞു ജംഗ്പങ്കി: നീയൊരു ഭാഗ്യവാന്‍ തന്നെ ജോപ്പന്‍: അതെ, ഭാഗ്യമുള്ളത് കൊണ്ടാണല്ലോ ചെടിച്ചട്ടിക്ക് പകരം അവളുടെ കൈയില്‍ പൂവ് കിട്ടിയത് !
  • വളര്‍ത്തുനായ അതിസമര്‍ത്ഥന്‍
    ജോപ്പന്‍: എന്‍റെ വളര്‍ത്തുനായ അതിസമര്‍ത്ഥനാണ്. രാത്രിയില്‍ സംശയമുള്ളത് എന്തെങ്കിലും കണ്ടാല്‍ അവന്‍ കുരച്ച് ബഹളം വെയ്ക്കും ജംഗ്പങ്കി: അപ്പോള്‍ അവന്‍ രാത്രി ഉറങ്ങാറില്ലെ? ജോപ്പന്‍: ഉറങ്ങില്ലെന്നോ, അവന്‍ നല്ല ഉറക്കമായിരിക്കും. എന്തെങ്കിലും ശബ്‌ദം കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ തട്ടി വിളിക്കും. അപ്പോള്‍ അവന്‍ ചാടി എഴുന്നേറ്റ് എന്നെ നോക്കി കുരയ്ക്കും !
  • India Glitz
  • 4 films in a single day
    July 30 has witnessed on the biggest number of releases in the recent history of Mollywood. Four films including- Avan, Ladies Only, Ramaravanan, and Taskara Lahala went to theatres today. This is the first weekend in the last seven years, when the Box Office is flooded with four releases on the same day...
  • Doubles from this October
    Mammootty will start shooting for his new project Doubles from this October. Featuring Megastar Mammootty and Nadiya Moidu as siblings, the movie will have an unique story scripted by Sachi-Sethu...
  • ‘Yakshiyum Njanum’ release blocked
    There is yet another controversy brewing up in Mollywood. Director Vinayan’s ‘Yakshiyum Njanum’ which was to hit the theatres today July 30 has not made it...
  • Anwar for October
    Prithvirajs first movie with young director Amal Neerad titled as Anwar is all set to reach theatres by this October....
  • Pak cricketer Asif in Malayalam film
    Pakistani cricket fast bowler Mohammad Asif will soon be seen in a Malayalam film directed by debutant director and famous lyricist Kaithapram Damodaran Namboodiri....
  • Malayalam Blogs
  • Marathalayan: മയിലെണ്ണയണ്ണന്‍
    അണ്ണാ..അല്ല...സാറേ ഒന്ന് നിന്നാട്ടെ...എവിടെന്ന് വരണത് ? ഒരു പൊതുയോഗത്തിനു പോയിട്ട് വരണെടേയ്.. എവടെ? മ്മടെ സെക്രട്ടറിയേറ്റ് പടിക്കല്‍.. യെന്തരു വിഷയങ്ങള് ? മനുഷ്യാവകാശങ്ങളു തന്നേ? അല്ലെടേയ്..റോഡരുകിലെ പൊതുയോഗം നിരോധിച്ച് വിധിക്ക് പിന്തുണ പ്രഖ്യാപിച്ചോണ്ട് ഒരെണ്ണമെടേയ്..വിധിയെ എതിര്‍ത്ത രാഷ്‌ട്രീയക്കാരനെ കൊന്ന് കൊലവിളിച്ച് എന്റെ ഒരു കിണുക്കന്‍ പ്രസംഗോം ഉണ്ടാരുന്നു..അവന്റെയൊക്കെ ഒടുക്കത്തെ ധാർഷ്ട്യോം ധിക്കാരോം..ബാഡി ലാംഗ്വേജും.. ജനങ്ങളു തോനെ വന്നോ അണ്ണാ.. വന്നോന്നാ?.നല്ല ആര്‍മാദമാരുന്നെടേയ്...റോഡങ്ങനെ നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്ന്.. അണ്ണാ....യോഗം വിധിക്ക് എതിരെയോ അനുകൂലിച്ചോ? ഒന്ന് നിര്‍ത്തി നിര്‍ത്തിപ്പറയാവോ? അനുകൂലിച്ച് തന്നെടേയ്..പൊതുനിരത്തുകള്‍ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണേടേയ്.. സംഭവം നടന്നത് റോഡരുകില്‍ തന്നെ അണ്ണാ? തന്നെടേയ്..സെക്രട്ടറിയേറ്റ് പടി എന്താടേയ് വല്ല മൈതാനത്തിലോ സ്കൂള്‍ വളപ്പിലോ ആണെന്ന് കരുതിയോ..? പിന്നെ അധികാരികളില്‍ നിന്ന് അനുമതീം വാങ്ങീരുന്നെടേയ്.. കോടതി വിധിയെ ധിക്കരിച്ച് അധികാരികള്‍ അനുമതി നല്‍കിയാ അണ്ണാ..? അത്..പിന്നെ..ഞാന്‍..നീ..യോഗം...കരയോഗം.. പോട്ടണ്ണാ...ജനം നെറഞ്ഞ് കവിഞ്ഞപ്പ റോഡുകളു ബ്ലോക്കായാ? പിന്നില്ലാതെ..ജനം നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്നാ ബ്ലോക്കാവൂല്ലേടേയ് ? അത് തെറ്റല്ലേ അണ്ണാ? കോടതി വിധിയെ പിന്തുണക്കുക എന്ന ശക്തമായ കാരണങ്ങളോണ്ടായിരുന്നോണ്ടല്ലേടേയ് റോഡ് ബ്ലോക്ക് ചെയ്തത്.. എന്നാലും അണ്ണാ.. റോഡുകളു ജനത്തിനൊള്ളതാന്ന് പറഞ്ഞിട്ട്.. എന്തരെടേയ് വെവരങ്ങളില്ലാതെ സംസാരിക്കണത്..യോഗത്തിനു പോയ ഞാനെന്തെടെയ് ജനമല്ലേ? പൊതുനിരത്തിന്മേലുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയല്ലെടെയ് പൊതുനിരത്ത് ബ്ലോക്കാക്കിയത്.. നല്ല കിണുക്കന്‍ അണ്ണന്‍ തന്നെ.. അപ്പോ അണ്ണന്‍ ലേഖനത്തീ പറഞ്ഞതിന്റെ അര്‍ത്ഥം പൊതുനിരത്തുകള്‍ അണ്ണനവകാശപ്പെട്ടതാണെന്നാണ്. അല്ലിയോ? നെനക്കത് മനസ്സിലായി അല്ലെടെയ്.. അണ്ണനെയൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടൊണ്ടണ്ണാ.. എന്തരെടെയ്..ഒരു മാതിരി ആക്കണ വര്‍ത്തമാനം.. ഐ ആം ദി സോറിയണ്ണാ...വിട്ടുകള...ഒന്ന് ചോയ്ച്ചാ അണ്ണന്‍ ദേഷ്യപ്പെടുവോ? നീ ചോയീരെടേയ്.. ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ? എന്തരിനെടേയ്..? പെരട്ടാന്‍.... പെരട്ടിയിട്ട്? പെരട്ടിയിട്ട് അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍..
  • Krishna Kumar (2): ...
    Kris Kumar posted a photo:
  • George Thomas: kashyap and koechlin return
    Despite numerous notes about Bombay Velvet and an adaptation of Doga , the newest finished film of Anurag Kashyap turns out to be The Girl in Yellow Boots announced in October last year. Thanks to a new note over at PFC , we now have a trailer for the film (warning: NSFW) from TIFF 2010 in September. It's also going to be screened at the Venice Film Festival (also in September) along with Mani Ratnam's unwitting tribute to Tropic Thunder , Raavan . Ratnam's being honoured at the festival because he is, among other things, One of the great innovators in contemporary Indian cinema, he helped introduce the auteur concept to contemporary Bollywood. Jeez. Bollywood? They got their woods mixed up again. Auteur? You have got to be kidding me. Oh! Wait! They said contemporary . Never mind. On a more optimistic note, Dennis Hopper's The Last Movie (still unavailable on DVD) is also on the list at Venice.
  • Workers' Forum Team: വാചാവിമര്‍ശനത്തിലെ അപകടം
    നിരായുധനാക്കിയിട്ട് ആക്രമിക്കുക എന്നത് യുദ്ധത്തില്‍പോലും മാന്യതയ്ക്ക് ചേര്‍ന്നതല്ല. ഇത് കോടതി നടത്തുന്ന വാചാവിമര്‍ശനങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. ആരെയാണോ വിമര്‍ശിക്കുന്നത്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക എന്നാലതിനര്‍ഥം സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുക എന്നതുതന്നെയാണ്. ഇത് വിമര്‍ശനത്തിനിരയാവുന്നവരെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ ഒരവസ്ഥയാണ്. ആ നിസ്സഹായാവസ്ഥയുടെ ദൈന്യം വര്‍ധിക്കുന്നു; വിമര്‍ശനം വാചാലുള്ളതാവുമ്പോള്‍. രേഖാമൂലമുള്ളതാണ് വിമര്‍ശനമെങ്കില്‍, അത് മേല്‍ക്കോടതികളില്‍ പോയി റദ്ദാക്കിക്കാം. വാക്കാലുള്ളതാകുമ്പോള്‍ അതിനുപോലും പഴുതില്ല എന്നുവരുന്നു. അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കക്ഷിയെ കൊണ്ടുചെന്നു നിര്‍ത്തുക എന്നത് നമ്മുടെ ജുഡീഷ്യറിയെ രൂപകല്‍പ്പന ചെയ്തവര്‍ അതിവിദൂര സാധ്യതയായിപ്പോലും ആലോചിച്ചിട്ടുണ്ടാവില്ല. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ചിന്തയായിരുന്നല്ലോ, അവരെ നയിച്ചിരുന്നത്. വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് കോടതിക്ക് പറയാം. വിവരങ്ങളുടെ എല്ലാ വശങ്ങളുമറിഞ്ഞ് സ്വയം ബോധ്യപ്പെടാനുള്ള ആരായലുകള്‍ മാത്രമാണവ എന്നു ചില ജഡ്ജിമാര്‍തന്നെ വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, അത്തരം ആരായലുകള്‍ക്കപ്പുറത്തേക്ക് നിശിതവിമര്‍ശനങ്ങളായി മാറുന്നു പലപ്പോഴും വാക്കുകള്‍. അത്തരം വാക്കുകളൊക്കെ ഒപ്പിയെടുത്ത് മാധ്യമങ്ങളില്‍ നിരത്തുന്നതായിപ്പോയി നമ്മുടെ മാധ്യമരീതി എന്നത് മറ്റൊരു വശം. അത് തടയാന്‍ ജുഡീഷ്യറി ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല. നിശിതങ്ങളോ, ആക്ഷേപകരങ്ങളോ ആയ പരാമര്‍ശങ്ങള്‍ പ്രമുഖ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേര്‍ക്കുണ്ടായാല്‍ അത് പത്രങ്ങളിലും ടെലിവിഷനുകളിലും വരും എന്നതാണ് പ്രായോഗികതലത്തിലെ യാഥാര്‍ഥ്യം എന്നത് ജഡ്ജിമാര്‍ക്കറിയാത്തതല്ല. അതറിഞ്ഞിട്ടും, കേസ് നടപടികള്‍ക്കിടയ്ക്കുതന്നെ രൂക്ഷമായ വാചാവിമര്‍ശനങ്ങള്‍ കൂടിക്കൂടിവരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ്, ഗവണ്‍മെന്റ് മാഫിയയുടെ പിടിയിലാണെന്നും പൊലീസിനു പറ്റില്ലെങ്കില്‍ പട്ടാളത്തെയിറക്കാന്‍ ഉത്തരവിടും എന്നും മറ്റുമുള്ള വെള്ളിയാഴ്ചത്തെ കോടതി പരാമര്‍ശം. പൊലീസിന് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ട് എന്നതു കേട്ടിട്ടല്ല കോടതി ഇങ്ങനെ വിമര്‍ശിച്ചത്. അതുകൊണ്ടാണ് നിരായുധനെ ആക്രമിക്കുംപോലെയാണിത് എന്നു പറയേണ്ടിവരുന്നത്. ആക്ഷേപകരമായ ഈ പരാമര്‍ശങ്ങള്‍ പറ്റിച്ച കറ കഴുകിക്കളയാനുള്ള അവസരം സംസ്ഥാന ഗവണ്‍മെന്റിനു നിഷേധിക്കപ്പെടുന്നു. കാരണം, രേഖാമൂലമുള്ളതല്ല ഈ വിമര്‍ശനം. വാചാലുള്ള വിമര്‍ശനത്തെ മുന്‍നിര്‍ത്തി സംസ്ഥാന ഗവണ്‍മെന്റിന് എങ്ങനെ മേല്‍കോടതിയെ സമീപിക്കാന്‍ കഴിയും? അതുകൊണ്ടാണ് നിസ്സഹായതയുടെ ദൈന്യം വര്‍ധിക്കുന്നു എന്ന് പറയേണ്ടിവരുന്നത്. ഇത് നീതിന്യായത്തിന്റെ ഉന്നത മാനദണ്ഡങ്ങള്‍ക്കു നിരക്കുന്നതുതന്നെയോ എന്നു കോടതിതന്നെ ആലോചിക്കേണ്ടതാണ്. ഒന്നും ഒളിച്ചുവയ്ക്കാനാവാത്ത മാധ്യമസംസ്കാരത്തിന്റെ പുതിയ കാലത്ത് കോടതിയുടെ വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുമെന്നു കരുതുന്നതില്‍ അര്‍ഥമൊന്നുമില്ല. കേസുകളിലെ അന്തിമ വിധിതീര്‍പ്പ്, നേരത്തെ നടത്തിയ വാചാവിമര്‍ശനത്തിന്റെ സ്പിരിറ്റിന് നേര്‍ വിപരീതമായ സംഭവങ്ങളുമുണ്ട്. പരിയാരം കേസ് തന്നെ ഉദാഹരണം. പരിയാരം ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത എം വി രാഘവന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍, കോടതി ചോദിച്ചത് 'ഇത് ബിഹാറാണോ' എന്നാണ്. ദീര്‍ഘകാലം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരെ ആ ചോദ്യം സംസ്ഥാനത്ത് അലയടിച്ചു. എന്നാല്‍, ഒടുവില്‍ കോടതി ഹര്‍ജി തള്ളി. ചുരുക്കം പറഞ്ഞാല്‍, അന്തിമവിധിക്ക് ഇല്ലായ്മചെയ്യാന്‍ കഴിയാത്തത്ര വലിയ അപകീര്‍ത്തിയാണ് ആ ഇടക്കാല പരാമര്‍ശം ഉണ്ടാക്കിവച്ചത്. ഇത് ബിഹാറാണോ എന്ന ചോദ്യം കേരളത്തില്‍ പ്രസക്തമേ ആയിരുന്നില്ല എന്നതിന് ആ അന്തിമവിധിതന്നെ സാക്ഷ്യപത്രമാവുന്നു. ഒരു തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തിലാണ് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന ആക്ഷേപം കോടതിയില്‍നിന്നുണ്ടായത്. പിന്നീട് വളരെ മാസങ്ങള്‍ക്കുശേഷം സുപ്രീംകോടതി അത് നീക്കി. പക്ഷേ, ജനവിധിയെവരെ സ്വാധീനിക്കാന്‍ പാകത്തില്‍ മൂര്‍ച്ചയുള്ളതായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. അതിന് അടിസ്ഥാനമില്ലെന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞെങ്കിലും ആ ആക്ഷേപംകൊണ്ട് ആ ഘട്ടത്തില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ആരു പരിഹാരംചെയ്യും? സംസ്ഥാന ഗവണ്‍മെന്റിനെതിരെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍, അത് ഒരു ഭരണഘടനാസ്ഥാപനത്തിനെതിരെയുള്ളതാണ് എന്നത് കോടതി മറന്നുകൂടാത്തതാണ്. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയോട് ജുഡീഷ്യറിക്ക് ആദരവാണുണ്ടാവേണ്ടത്. മന്ത്രിസഭയ്ക്ക് ജുഡീഷ്യറിയോടും അങ്ങനെതന്നെ. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പസ്പര ആദരവോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെയാണ് ഭരണഘടന വിഭാവനംചെയ്യുന്നത്. അതില്‍ ഒന്നു മറ്റൊന്നിനെ ആക്ഷേപിക്കുകയോ മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുകയോ ചെയ്താല്‍ ജനാധിപത്യവ്യവസ്ഥതന്നെ തകരും. ഭരണഘടനാധികാരമുള്ള ഒരു പരമാധികാരസ്ഥാപനം അതേ അധികാരമുള്ള മറ്റൊരു സ്ഥാപനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ഭാഷയുടെ മര്യാദയും വിസ്മരിക്കപ്പെട്ടുകൂടാത്തതാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനയ്ക്കുള്ള പരമമായ സ്ഥാനത്തിന് ഇന്ത്യ കല്‍പ്പിക്കുന്ന പവിത്രതയാണ് പലപ്പോഴും പലരും മറന്നുപോവുന്ന കാര്യം. നിയമനിര്‍മാണസഭയും നിര്‍വാഹകവിഭാഗവും നീതിന്യായപീഠവും ഭരണഘടനയുടെ സൃഷ്ടികളാണ്. അവയെല്ലാം ഭരണഘടനയ്ക്ക് താഴെയേ വരുന്നുള്ളൂ. 1953ല്‍ എ കെ ഗോപാലന്‍ കേസില്‍ മദിരാശി ഹൈക്കോടതിയിലെ ജസ്റ്റിസ് രാഘവറാവു പറഞ്ഞ പ്രസക്തമായ ഒരു കാര്യമുണ്ട്. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ ഒന്ന് മറ്റൊന്നിനു നല്‍കുന്ന ആദരവാണ് ഭരണഘടന കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഘടകമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്നിടംവരെയേ ഇതില്‍ ഓരോന്നിനും പരമാധികാരമുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ ഇരിക്കെ, പട്ടാളത്തെ വിളിക്കാമെന്നു കോടതി പറയുമ്പോള്‍ അപകടപ്പെടുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ്. കലുഷമായ കശ്മീരില്‍പോലും പട്ടാളത്തെ 'സ്റ്റാന്‍ഡ്ബൈ' ആയി നിര്‍ത്തിയിട്ടേയുള്ളൂ എന്നോര്‍ക്കണം. മാവോയിസ്റ്റ് ഭീകരത നൂറുകണക്കിന് ആളുകളെ കൊന്നയിടങ്ങളില്‍പ്പോലും കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. പട്ടാളം ഇന്ത്യന്‍ ജനതയെ നേരിടാനുള്ളതല്ല. അതിര്‍ത്തിക്കപ്പുറത്തെ ശത്രുസൈന്യത്തെ നേരിടാനുള്ളതാണ് എന്നും ഓര്‍ക്കണം. അത്തരം ഓര്‍മകള്‍ ഭരണഘടനാസ്ഥാപനങ്ങള്‍തന്നെ കൈവിട്ടാല്‍ സ്ഥിതി അപകടകരമാകും. ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മില്‍, നേരിടലിന്റേതായ വൈഷമ്യമുഹൂര്‍ത്തങ്ങള്‍ ഉണ്ടാവാതെ നോക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ക്കുതന്നെ ചുമതലയുണ്ട്. * പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി
  • Cris Seetha: Reflections
    (Warning: Attempt at poetry. If it doesn’t look like one, it is plain old prose .. Wrote, sitting in office today, waiting for my ‘lift’ home.) I look at a blank screen There’s nothing on it But empty reflections Of an open window Of trees far away And a fading dark sky There is a [...]
  • Webdunia-Sports
  • സൈനയ്ക്ക് ഖേല്‍രത്ന
    ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ വിസ്മയം സൈനാ നേവാളിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കണമെന്ന് പി ടി ഉഷ അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു. അഞ്ചു പേരുടെ പട്ടികയില്‍ നിന്നാണ് സൈനയുടെ പേര് സമിതി തെരഞ്ഞെടുത്തത്.
  • മറഡോണയ്ക്ക് പ്രസിഡന്‍റിന്‍റെ പിന്തുണ
    ബ്യൂണസ് ഐറിസ്:ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് ഇതിഹാസ താരം ഡീഗൊ മറഡോണയെ പുറത്താക്കിയതില്‍ അര്‍ജന്‍റീനിയന്‍ ജനതയ്ക്ക് ദു:ഖം. മറഡോണ ഇത്തരമൊരു പുറത്താകല്‍ അര്‍ഹിച്ചിരുന്നില്ലെന്ന് അര്‍ജന്‍റീന പ്രസിഡന്‍റ് ക്രിസ്റ്റീന ക്രിച്‌നര്‍ പറഞ്ഞു. ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയശഷം താന്‍ മറഡോണയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ക്രിച്‌നര്‍ പറഞ്ഞു.
  • അസോസിയേഷനെതിരെ മറഡോണ
    ബ്യൂണസ്‌ഐറിസ്:ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗൊ മറഡോണ രംഗത്തെത്തി. അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജൂലിയൊ ഗ്രൊന്‍‌ഡോണ തന്നോട് നുണ പറഞ്ഞുവെന്നും ടീം മാനേജര്‍ കാര്‍ളോസ് ബിലാര്‍ഡോ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറഡൊണ ആരോപിച്ചു. പരിശീലകസ്ഥാനത്തു നിന്ന് നീക്കിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മറഡോണ.
  • ലോകകപ്പ് ജേതാക്കളെ നേരിടാന്‍ അര്‍ജന്റീന
    ബ്വേനസ് എയ്‌റിസ്: ലോകകപ്പിലെ ദയനീയ തോല്‍‌വിയുടെ ഭാരം ഇറക്കിവയ്ക്കാന്‍ അര്‍ജന്റീന ഒരുങ്ങുന്നു. ഇതിനായി ലോകകപ്പ് ജേതാക്കളായ സ്പെയിനിനെതിരെ സൌഹൃദമത്സരത്തിന് ഒരുങ്ങുകയാണ് അര്‍ജന്റീന. ലോക ജേതാക്കളായ സ്‌പെയിനും മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലുള്ള രാജ്യാന്തര സൗഹൃദ ഫുട്ബാള്‍ മല്‍സരം സെപ്റ്റംബര്‍ ഏഴിന് നടക്കും.
  • ടോറസിന് ടെവസിന്‍റെ ക്ഷണം
    ലണ്ടന്‍:ലിവര്‍പൂളിന്‍റെ സ്പാനിഷ് സൂപ്പര്‍താരം ഫെര്‍ണാണ്ടൊ ടോറസിനെ സ്വന്തമാക്കാന്‍ ചെല്‍‌സി ശ്രമം തുടരുന്നതിനിടെ ടോറസിനെ സ്വന്തമാക്കാന്‍ മറ്റൊരു വമ്പനും രംഗത്ത്. പ്രീമിയര്‍ ലീഗിലെ പുത്തന്‍‌കൂറ്റുകാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ടോറസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്
  • Google-Business
  • സെന്‍സെക്‌സ് 124 പോയിന്റ്‌ ഇടിഞ്ഞു - മംഗളം
    മലയാള മനോരമസെന്‍സെക്‌സ് 124 പോയിന്റ്‌ ഇടിഞ്ഞുമംഗളംമൂംബൈ: ബോംബെ ഓഹരി സൂചികയില്‍ വീണ്ടും ഇറക്കം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 124 പോയിന്റ കുറഞ്ഞ്‌ 17.868.29 ലെത്തി. ഒ.എന്‍.ജി.സി., ഹീറോ ഹോണ്ട എന്നീ കമ്പനികളുടെ ...ഓഹരി സൂചിക 124 പോയിന്റ് ഇടിഞ്ഞുകേരള കൌമുദിസെന്‍സെക്സ് നെഗറ്റീവ് സോണില്‍മെട്രോ വാര്‍ത്തസെന്‍സെക്സില്‍ നഷ്ടത്തോടെ ക്ലോസിംഗ്വെബ്‌ദുനിയമാതൃഭൂമി -മലയാള മനോരമ -അന്വേഷണംഎല്ലാ 8 വാര്‍ത്താ ലേഖനങ്ങളും »
  • ഹോണ്ടയുടെ സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ - ദാറ്റ്സ് മലയാളം
    മാതൃഭൂമിഹോണ്ടയുടെ സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ദാറ്റ്സ് മലയാളംജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട പുതിയ സൂപ്പര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിഎഫ്ആര്‍ 1200 എഫ് എന്ന പേരില്‍ പുറത്തിറക്കിയ ബൈക്കിന് വിലയല്‍പം കൂടുതലാണ്. ...പുതിയ സൂപ്പര്‍ ബൈക്കുമായി ഹോണ്ടമാതൃഭൂമിപുതിയ സൂപ്പര്‍ ബൈക്കുമായി ഹോണ്ടഅന്വേഷണം17 ലക്ഷത്തിന്‍റെ ബൈക്ക് ഇന്ത്യയില്‍മെട്രോ വാര്‍ത്തഎല്ലാ 5 വാര്‍ത്താ ലേഖനങ്ങളും »
  • കൈവെട്ട്: പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി - ദാറ്റ്സ് മലയാളം
    മലയാള മനോരമകൈവെട്ട്: പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിദാറ്റ്സ് മലയാളംകൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതികള്‍ സംഭവത്തിന് ശേഷം ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു. ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്ക്കാന്‍ ...കൈവെട്ട്: പ്രതി സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍വെബ്‌ദുനിയകൈവെട്ട് കേസ്: പ്രതി സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തുകേരള കൌമുദിഅധ്യാപകനു നേരെ ആക്രമണം: കാര്‍ പോലിസ് പിടിച്ചെടുത്തുThejas Dailyമെട്രോ വാര്‍ത്ത -മലയാള മനോരമഎല്ലാ 9 വാര്‍ത്താ ലേഖനങ്ങളും »
  • ശോഭ്‌രാജിന്റെ ശിക്ഷ നേപ്പാള്‍ സുപ്രീംകോടതി ശരിവെച്ചു - മാതൃഭൂമി
    കേരള കൌമുദിശോഭ്‌രാജിന്റെ ശിക്ഷ നേപ്പാള്‍ സുപ്രീംകോടതി ശരിവെച്ചുമാതൃഭൂമികാഠ്മണ്ഡു: മുപ്പത്തഞ്ച് വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസില്‍, ചാള്‍സ് ശോഭ്‌രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച നടപടി നേപ്പാള്‍ സുപ്രീംകോടതി ശരിവെച്ചു. അമേരിക്കന്‍ വിനോദ സഞ്ചാരി ...ശോഭരാജിന്റെ ജീവപര്യന്തം ശിക്ഷ നേപ്പാള്‍ സുപ്രീംകോടതി ശരിവച്ചുമംഗളംശോഭ്‌രാജിന്റെ 'മിടുക്ക്' ഫലിച്ചില്ല; കൊലക്കേസില്‍ ജീവപര്യന്തംകേരള കൌമുദിശോഭ്‌രാജിന്റെ അപ്പീല്‍ നീപ്പാള്‍ സുപ്രിംകോടതി തള്ളിThejas Dailyഎല്ലാ 5 വാര്‍ത്താ ലേഖനങ്ങളും »
  • ഭക്ഷ്യ വിലസൂചിക താഴ്ന്നു - കേരള കൌമുദി
    വെബ്‌ദുനിയഭക്ഷ്യ വിലസൂചിക താഴ്ന്നുകേരള കൌമുദിന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂലായ് 17ന് അവസാനിച്ച വാരത്തില്‍ ...ഭക്ഷ്യവില സൂചിക ഒറ്റയക്കത്തില്‍മെട്രോ വാര്‍ത്തഭക്ഷ്യ ഉല്പന്ന വില സൂചിക ഒറ്റയക്കത്തിലേക്ക്മലയാള മനോരമഭക്ഷ്യ വില സൂചിക ഒറ്റ അക്കത്തിലേക്ക്‌മാതൃഭൂമിഅന്വേഷണംഎല്ലാ 6 വാര്‍ത്താ ലേഖനങ്ങളും »

© 2009 NRISpot.com | All Rights Reserved. | Disclaimer